Iran has issued new conditions for reopening the Strait of Hormuz, further complicating efforts to restore normal shipping through one of the world’s most important energy routes.
ഇറാനെതിരായ പുതിയ സൈനികാക്രമണം തൽക്കാലം നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. മധ്യപൂർവദേശത്തെ സഖ്യരാജ്യങ്ങളുടെ മധ്യസ്ഥതയിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ധാരണയുടെ അടിസ്ഥാനരൂപം (Parameters) കൈവരിച്ചതിനാലാണ് ഈ തീരുമാനമെന്നും ട്രംപ് അവകാശപ്പെട്ടു.
മിഡിൽ ഈസ്റ്റിലെ സുരക്ഷാ സാഹചര്യം കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്ന്, മേഖലയിലുള്ള അമേരിക്കൻ പൗരന്മാർക്ക് അതീവ ജാഗ്രത പാലിക്കാനും ആവശ്യമായാൽ ഉടൻ രാജ്യം വിടുന്നത് പരിഗണിക്കാനും വിവിധ യു.എസ്. എംബസികൾ നിർദേശം നൽകി. മേഖലയിലെ സംഘർഷാവസ്ഥ അതിവേഗം
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, യുദ്ധം കൂടുതൽ പശ്ചിമേഷ്യൻ (Middle East)രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ സൂചനകൾ ശക്തമാകുന്നു. ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളും അതിന് പിന്നാലെയുള്ള അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സൈനിക നടപടികളും മേഖലയുടെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാക്കിയിരിക്കുകയാണ്.
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിന് ഇതുവരെ 37.5 ബില്യൺ യു.എസ്. ഡോളർ ചെലവായതായി യു.എസ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വെളിപ്പെടുത്തി.
ജോർദാനിലുള്ള അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാകുകയും ചെയ്തതായി യു.എസ്. സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു.
അമേരിക്കയും ഇറാഖും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് സൈനിക പിന്മാറ്റ നടപടികൾ പുരോഗമിക്കുന്നത്.
പുതിയ ആക്രമണങ്ങളോടെ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിനെ (ഐആർജിസി) ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ. ദേശീയ സുരക്ഷാ ആശങ്കകളും ഐആർജിസിയുടെ പ്രവർത്തനങ്ങളും പരിഗണിച്ചാണ് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നിർണായക നടപടി.
മേഖലയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് എണ്ണക്കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണമുണ്ടായത്.
ഖത്തറിന്റെ മുൻ ഭരണാധികാരിയും നിലവിലെ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പിതാവുമായ ഫാദർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി അന്തരിച്ചു. 74 വയസ്സായിരുന്നു. ഞായറാഴ്ച ഖത്തർ അമീരി ദിവാനാണ് മരണവിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ആഗോള എണ്ണവിപണിയിലെ അനിശ്ചിതത്വവും എണ്ണവിതരണത്തെക്കുറിച്ചുള്ള ആശങ്കകളും ക്രൂഡ് ഓയിൽ വില ഉയരാൻ കാരണമായതോടെ പമ്പുകളിലെ ഇന്ധനവിലയിലും അതിന്റെ പ്രതിഫലനം കണ്ടുതുടങ്ങിയതായി വിപണി നിരീക്ഷകർ പറയുന്നു.
സൗദി അറേബ്യ സന്ദർശനത്തിനിടെയാണ് അവർ കാനഡയുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് കാർണി തന്റെ വിദേശനയ സമീപനം വിശദീകരിച്ചത്.
Canadians could soon face higher fuel costs after U.S. President Donald Trump declared that peace efforts with Iran were "over," triggering renewed concerns about instability in the Middle
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ടതായി ബ്രിട്ടീഷ് സൈന്യത്തിന്റെ United Kingdom Maritime Trade Operations (UKMTO) അറിയിച്ചു. സംഭവത്തെ തുടർന്ന് മേഖലയിലെ സുരക്ഷാ ആശങ്കകൾ ശക്തമായിരിക്കുകയാണ്.
കാനഡയിൽ സമീപകാലത്ത് നടന്ന ചില ആക്രമണങ്ങൾക്ക് പിന്നിൽ ഇറാന്റെ രഹസ്യാന്വേഷണ ഏജൻസികൾക്ക് ബന്ധമുണ്ടാകാമെന്ന വിലയിരുത്തലുമായി പുതിയ ഇന്റലിജൻസ് റിപ്പോർട്ട്.
ഇരു രാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ ചൊവ്വാഴ്ച ദോഹയിൽ കൂടിക്കാഴ്ച നടത്തുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് നേർവിപരീതമായി, വരും ദിവസങ്ങളിൽ അമേരിക്കയുമായി ഒരു ചർച്ചയും നടത്താൻ തീരുമാനിച്ചിട്ടില്ലെന്ന് ഇറാൻ തിങ്കളാഴ്ച അറിയിച്ചു.
ചരക്കുകപ്പൽ ആക്രമിച്ചതിനുള്ള മറുപടിയെന്നു പറഞ്ഞ് ഇറാന്റെ സൈനിക നിരീക്ഷണ കേന്ദ്രങ്ങൾ, ആശയവിനിമയ സൗകര്യങ്ങൾ, വ്യോമപ്രതിരോധസംവിധാനങ്ങൾ, ഡ്രോൺ സംഭരണകേന്ദ്രം, കടൽമൈനുകൾ സ്ഥാപിക്കാനുള്ള സംവിധാനങ്ങൾ എന്നിവ ശനിയാഴ്ച യു.എസ്. ആക്രമിച്ചു.
ഖത്തറിൽ മിസൈലാക്രമണത്തിൽ നാവികൻ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. ഖത്തർ സ്വദേശിയാണ് മരിച്ചതെന്ന് ഖത്തർ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
രാവിലെ 6 മണിയോടെയാണ് ഹെലികോപ്റ്റർ തകർന്നു വീണതെന്ന് സൗദി ഊർജ്ജ മന്ത്രാലയം അറിയിക്കുന്നത്. ഹെലികോപ്റ്റർ അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല, അന്വേഷണം തുടരുകയാണ്.
സുരക്ഷ, സ്ഥിരത, എന്നിവയ്ക്കായുള്ള ലെബനന്‍ ജനതയുടെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്ന വിധത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് യുഎഇ വ്യക്തമാക്കി.
പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കടുക്കുന്നു. ഇറാന് നേരെ വീണ്ടും അമേരിക്ക ആക്രമണം നടത്തി.
ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ടെഹ്‌റാൻ ആരോപിച്ചതിനെത്തുടർന്ന് അമേരിക്കയും ഇറാനും തമ്മിലുള്ള ദുർബലമായ വെടിനിർത്തൽ സമ്മർദ്ദത്തിലായി.
ഇറാൻ സംഘർഷത്തിനിടയിൽ സ്റ്റാർലിങ്ക് ടെർമിനലുകൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ആശങ്കകളെത്തുടർന്ന്, ഇലോൺ മസ്‌കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ അനുമതികൾ സർക്കാർ ഫലത്തിൽ മരവിപ്പിച്ചു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ നരേന്ദ്ര മോദിക്ക് ആശംസകളുമായി ആഗോള നേതാക്കൾ.
ഒമാൻ തീരത്ത് അമേരിക്കൻ സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നു വീണതിന് പിന്നാലെ ഇറാനെതിരെ സൈനിക നീക്കം ആരംഭിച്ച് അമേരിക്ക.
ആണവകരാർ യാഥാർഥ്യമാകും എണ്ണവില കുത്തനെ കുറയുമെന്നും ട്രംപ് പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ഇറാന്റെ റഡാര്‍ സൈറ്റുകള്‍ക്ക് നേരെ അമേരിക്കന്‍ ആക്രമണം. ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യകപ്പലുകള്‍ ലക്ഷ്യമിട്ട് ഇറാന്‍ ഡ്രോണുകള്‍ അയച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണമെന്ന് അമേരിക്കന്‍ സൈന്യം വ്യക്തമാക്കി.
ദീർഘനാളായി തുടരുന്ന സംഘർഷങ്ങൾക്ക് താൽക്കാലിക ശമനം വരുത്തി, സമഗ്രമായ വെടിനിർത്തൽ നടപ്പാക്കാൻ ഇസ്രയേലും ലബനനും ധാരണയിലെത്തിയിരുന്നു.
കുവൈറ്റ് വിമാനത്താവളത്തിനുനേരെ ബുധനാഴ്ച ഉണ്ടായ ആക്രമണത്തിൽ മരിച്ചത് ഇന്ത്യക്കാരൻ. മരിച്ചത് മധ്യപ്രദേശ് സ്വദേശി ആണെന്നാണ് അനൗദ്യോഗിക വിവരം
പശ്ചിമേഷ്യയിൽ കടുത്ത യുദ്ധഭീതി ഉയർത്തിക്കൊണ്ട്, കുവൈറ്റിലെയും ബഹ്‌റൈനിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ തങ്ങൾ ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ അവകാശപ്പെട്ടു.
ഫിഫ ലോകകപ്പിനുള്ള ഖത്തര്‍ ടീമില്‍ ഇടംനേടി മലയാളിയായ തഹ്‌സിന്‍ മുഹമ്മദ്. ഖത്തര്‍ ടീമിന് വേണ്ടിയാണ് കണ്ണൂര്‍ സ്വദേശികളുടെ മകനായ തഹ്‌സിന്‍ പന്തുതട്ടുക
പാശ്ചാത്യ ഉപരോധങ്ങൾ മറികടക്കാൻ ഇറാൻ സർക്കാരിനെയും നിരോധിത സ്ഥാപനങ്ങളെയും സഹായിച്ചുവെന്നാരോപിച്ച് ഇറാനിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായ 'നോബിടെക്‌സിന്' മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തി.
വധിക്കപ്പെട്ട് മൂന്ന് മാസത്തിനൊടുവിൽ, മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയിക്കായുള്ള വിലാപയാത്രയ്ക്ക് ഒരുക്കങ്ങൾ തുടങ്ങി ഇറാൻ
ലെബനനിൽ ഇസ്രായേൽ നടത്തുന്ന സൈനിക അധിനിവേശം ക്രമാതീതമായി ശക്തമാക്കുന്നതിനെതിരെ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് നേരെ കടുത്ത അസഭ്യവർഷവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്
ഇറാന്‍ ജനതയുടെ അവകാശങ്ങള്‍ സുരക്ഷിതമാക്കാതെ യുഎസുമായി ഒരു കരാറും ഒപ്പിടില്ലെന്ന് ഇറാന്‍.
രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ വിലയില്‍ 2 ശതമാനത്തിലധികം വര്‍ധനവ് രേഖപ്പെടുത്തി.
ഇറാന്റെ സമുദ്രപരിധിയിൽ പ്രവേശിച്ച യു.എസ് സൈന്യത്തിന്റെ എം.ക്യു-1 ഡ്രോൺ വെടിവെച്ചിട്ടതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി). ഇറാന്റെ ഔദ്യോഗിക വാർത്താ മാധ്യമമായ ഐ.ആർ.ഐ.ബി ആണ് വിവരം പുറത്തുവിട്ടത്.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ തുടരുന്നതിനിടയിൽ, ഇറാനിൽ വലിയ സാമ്പത്തിക പ്രഹരം ഏൽപ്പിച്ചതായി അവകാശപ്പെട്ട് അമേരിക്ക.
ഇറാന്റെ ബുഷെർ പ്രവിശ്യയിൽ വച്ച് അമേരിക്കൻ വിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ. ഇറാന്റെ സ്റ്റേറ്റ് ടെലിവിഷനാണ് യുഎസ് വിമാനം തകർത്തതായി ആദ്യം വാർത്ത പുറത്തുവിട്ടത്.
ഗാസ മുനമ്പിന്റെ 70 ശതമാനം പ്രദേശവും സൈനിക നിയന്ത്രണത്തിലാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടു.
ഇറാന്‍ യുദ്ധം ആരംഭിച്ചിട്ട് ഇന്നേയ്ക്ക് മൂന്നൂ മാസം. സമാധാനചര്‍ച്ചകള്‍ തുടരുമ്പോഴും ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തിന്റെ കാര്യത്തിലും ആണവപദ്ധതിയുടെ കാര്യത്തിലും അമേരിക്കയും ഇറാനും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുകയാണ്.
ഒമാനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. ഒമാന്‍ മറ്റെല്ലാ രാജ്യങ്ങളെയും പോലെ പെരുമാറണമെന്നും അല്ലെങ്കില്‍ തകര്‍ത്തു കളയുമെന്നും ട്രംപ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഇറാനും ഒമാനും ചേര്‍ന്ന് നിയന്ത്രിക്കുമെന്ന
സൗദി പൗരനായ ബാലന്റെ കൊലപാതക കേസിൽ സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി റിയാദ് ജയിലിൽ കഴിഞ്ഞിരുന്ന അബ്ദുൽ റഹീം ബലിപെരുന്നാൾ ദിനത്തിൽ നാട്ടിൽ തിരിച്ചെത്തി.
മധ്യപൂർവേഷ്യൻ മേഖലയിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ പുറത്തുവന്ന യുഎസ്-ഇറാൻ കരട് തള്ളി അമേരിക്ക.
പശ്ചിമേഷ്യയിൽ യുദ്ധപ്രതിസന്ധി വഷളാക്കിക്കൊണ്ട് ലെബനന് നേരെ ഇസ്രായേൽ സൈന്യം വീണ്ടും കടുത്ത വ്യോമാക്രമണങ്ങളും കരസേനാ നീക്കങ്ങളും ആരംഭിച്ചു.
സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവിൽ ഒപ്പുവെച്ചതായി വിവരം.
ഗൾഫ് രാജ്യങ്ങൾക്കും ഇറാനും മേൽ അബ്രഹാം കരാറിൽ ചേരാൻ സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടെഹ്‌റാനുമായി സാധ്യമായ സമാധാന കരാറിന്റെ ഭാവിയെ മിഡിൽ ഈസ്റ്റിലുടനീളമുള്ള ഒരു വലിയ നയതന്ത്ര പുനഃസംഘടനയുമായി ബന്ധപ്പെടുത്തിക്കൊണ്ട്.